ഇസ്ലാം എന്നാല്‍ സമാധാനമോ?

ഇസ്ലാം എന്നാല്‍ സമാധാനമോ?

"ഇസ്ലാം" എന്ന അറബി വാക്കിന്‍റെ ആക്ഷരിക അര്‍ത്ഥം ‘കീഴടങ്ങുക’ അഥവാ ‘അടിമപ്പെടുക’ എന്നാണ്. വിശാലമായ അര്‍ത്ഥത്തില്‍, ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങിയിരിക്കുക’ എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഈ വാക്ക് ഉപയോഗിക്കുന്നത്.

ദൈവം മനുഷ്യരിലേക്കൊഴുക്കിയ കാരുണ്യത്തിന്‍റെ തെളിനീരുറവയായിരുന്നു മുഹമ്മദ് നബി. മനുഷ്യരോടുള്ള സ്‌നേഹവും ആര്‍ദ്രതയും ഗുണകാംക്ഷയുമാണ് നബിയെ സദാ ഭരിച്ചുകൊണ്ടിരുന്ന വികാരം എന്നൊക്കെയാണ് ഇസ്ലാമിനെ കുറിച്ച് നാം അറിയുന്നത് എന്നാല്‍ ഇസ്ലാം സമാധാനമാണോ അതോ ഇസ്ലാമിന്‍റെ സമാധാനമാണോ എന്നുള്ളത് പരിശോധിക്കാം
ഇസ്ലാമിന്‍റെ രൂപീകരണവും മറ്റും എങ്ങനെയാനുള്ളത് അത് ലോകമെമ്പാടും പരന്നത് എന്നും അറിയാത്തവര്‍ക്ക് വേണ്ടി ചെറിയ രീതിയില്‍ തന്നെ തുടങ്ങാം.
ഇസ്ലാമിന്‍റെ ആവിര്‍ഭവം തന്നെ കച്ചവട യത്ര സംഘങ്ങളെ ആക്രമിച്ചുകൊണ്ട് കീഴ്പെടുത്തി അവരുടെ സമ്പത്തും ആളുകളെയും കൊള്ളയടിച്ചും പിടിക്കപെട്ടവരെ അടിമകളാക്കി തുടക്കം കുറിച്ച മതമാണ്‌ ഇസ്ലാം.പിന്നെ എങ്ങനെയാണു ഇവര്‍ സമാധാനത്തിന്‍റെ വാക്ധാക്കള്‍ ആവുന്നത്.
വാസ്തവത്തില്‍ ഇപ്പോള്‍ നടക്കുന്നആളുകള്‍ ഇവര്‍ ധരിച്ചിരിക്കുന്നത്‌ സമാധാനത്തിന്‍റെ മുഖംമൂടി മാത്രമാണ് ആ മുഖം മുടിയില്‍ കുടി പൊതുജനമധ്യത്തില്‍ ഇസ്ലാമിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇവരുടെ ആളുകളില്‍ നിന്നും നടക്കുന്നത്

മുഹമ്മദില്‍ നിന്നും തുടങ്ങി അബുബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിങ്ങനെ വന്ന ഇസ്ലാമിക ചരിത്രം ഒന്ന് എടുത്ത് പരിശോധിച്ചാല്‍ കാണാന്‍ കഴിയുക വളരെ വിചിത്രമായ കാര്യങ്ങളാണ്. മുഹമ്മദിന്റെ ഭരണ കാലം തന്നെ ജൂത സമാധാനത്തിനും അതുപോലെ മക്ക സമാധാന വിളംബരത്തിനും പേരു കേട്ടാതാണല്ലോ അങ്ങനെ സമാധാന യുദ്ധങ്ങള്‍ എത്രയെത്ര സമാധാനത്തിന്‍റെ പാതയില്‍ നിന്നു കൊണ്ട് ഈ മഹാന്‍ നടത്തി അവസാനം വിഷം തീണ്ടി മരിക്കേണ്ടി വന്ന ഒരു ദൈവദുതനാണ് ഞങ്ങളുടെ പ്രവാചകന്‍ എന്ന് മാത്രം

632ൽ മുഹമ്മദിന്‍റെ മരണശേഷം സ്ഥാപിതമായ ഭരണമാണ് റാഷിദീയ ഖിലാഫത്ത്. അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നുവന്നത് പുതുലഞ്ഞു നില്‍ക്കുന്ന സമാധാനമായ ഈ ഭരണം കൊണ്ടാണ് എന്ന് പറഞ്ഞാല്‍ ആളുകള്‍ എങ്ങനെയാണു അതിനെ സമീപിക്കുക യുദ്ധങ്ങളിലുടെയും ഭീഷണിയിലുടെയുമുള്ള ഒരു വാള്‍മുന സാമ്രാജ്യം തന്നെയായിരുന്നു ഇവിടെയൊക്കെ നില നിന്നിരുന്നത് എന്ന് കാണാം .


"റാഷിദീയ" ഖിലാഫത്തിന്‍റെ വരവ് അതി ഗംഭീരമായ സമാധാനത്തില്‍ നിന്നായിരുന്നു

632ൽ മുഹമ്മദിന്‍റെ മരണശേഷം രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന്അബൂ ബക്കർ ഭരണത്തില്‍ വരികയും പിന്നീട് പേർഷ്യ, ഇറാഖ്, പലസ്തീൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂ ബക്കറിന്‍റെ ഭരണകാലത്ത് കീഴടക്കപ്പെട്ടിരുന്നു. അബുബക്കര്‍ ഖുര്‍ആന്‍ ഓധിയായിരുന്നു ഈ രാജ്യങ്ങള്‍ കീഴാടക്കിയത് അബുബക്കറിന്‍റെ ഖുര്‍ആന്‍ ഒധിയുള്ള ശ്രുതിയില്‍ ഇവിടെയുള്ള ആളുകള്‍ മയങ്ങി വീഴുകയും ഈ രാജ്യങ്ങള്‍ ഇസ്ലാമിന് കീഴില്‍ വരികയും ചെയിതു.

ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്‍റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. പിന്നീട് സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും ഉമറിന്റെ കീഴിലായി ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു ഇതൊക്കെ കെട്ടി പടുത്തത് സമാധാനം വിതറി വിളംബിയായിരുന്നു ഒരാള്‍ പോലും ഉമറിന്‍റെ രാജ്യങ്ങള്‍ പിടിച്ചടക്കലില്‍ മരിച്ചു വീണില്ല എന്നുള്ളത് എത്ര സത്യമാണ് അവിടെയും വലിയ അളവില്‍ ഇസ്ലാമിന്‍റെ സമാധാനമുണ്ടായിരുന്നു ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി ഖുർആന്റെ വിധിവിലക്കുകളിൽ നിന്നു കൊണ്ടായിരുന്നു എന്ന് മാത്രം.
ഖലീഫ അബൂബക്കർ സിദ്ദീഖ് മരണപ്പെടുന്ന സമയം യർമൂഖിൽ ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദ്ദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി ഹിർഖൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്തു. മുസ്‌ലിം സൈന്യം ശാമിലേക്ക് (സിറിയ) പടയോട്ടം ആരംഭിച്ചു. അബൂഉബൈദയായിരുന്നു സൈന്യാധിപൻ. ചരിത്രപസിദ്ധമായ ബൈതുൽ മുഖദ്ദിസ് മുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ഇവിടെയൊന്നും ഒരു രക്ത ചോരിച്ചിലും ഉണ്ടായില്ല എന്ന് മാത്രമല്ല അവിടെ ഉണ്ടായിരുന്നവര്‍ ഇങ്ങോട്ട് ഇസ്ലാമിനെ ആക്രമിക്കാന്‍ വന്നവരുമായിരുന്നതുകൊണ്ടാണ് നുമ്മ കലീഫമാര്‍ ഇവരെയൊക്കെ ഖുര്‍ആന്‍ ഓധി സമാധാനത്തില്‍ പാതയില്‍ കീഴ്പെടുത്തിയത്. അങ്ങനെ ഫലസ്തീൻ വിജയത്തിനുശേഷം അംറുബ്നുൽ ആസ് സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. അംറുബ്നുൽ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫർമാപട്ടണം കീഴടക്കി. തുടർന്ന് നിരന്തരയുദ്ധം നടന്നു. മൂന്ന് വർഷം കൊണ്ട് സമാധാനത്തിന്റെ പാതയില്‍ നിന്ന് കൊണ്ട് ഈജിപ്ത് പൂർണമായും ഇസ്‌ലാമികഭരണത്തിനു കീഴിലാക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഇസ്ലാമിന്‍റെ മഹാത്മ്യം വിളിച്ചറിയിക്കുന്നു.
ഇറാനിയൻ പീഠഭൂമിയിൽ അധികാരത്തിലിരുന്ന പേർഷ്യൻ സാമ്രാജ്യമാണ് സസാനിയൻ സാമ്രാജ്യം ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തെ ഇസ്ലാമിന്റെ ഉദയം വരെ ഇറാനിയൻ പീഠഭൂമിയിൽ സസാനിയൻ സാമ്രാജ്യം അധികാരം ഉറപ്പിച്ചിരുന്നു ഹഖാമനി സാമ്രാജ്യത്തിന്റെ കാലത്തിനു ശേഷം, ഏറ്റവും മികച്ചരീതിയിൽ അധികാരം വ്യാപിപ്പിച്ച പേർഷ്യൻ സാമ്രാജ്യമായിരുന്നു സസാനിയൻ സാമ്രാജ്യം ചരിത്രപ്രസിദ്ധമായ സമാധാന യുദ്ധമായ ഖാദിസിയ്യാ യുദ്ധത്തോടുകൂടിയാണ് ഈ സാമ്രാജ്യവും ഇവരുടെ അധീനതയിലായി മുസ്ലിംകളുടെ ഭാഗത്ത് മുപ്പതിനായിരത്തോളം സൈനികർ ഉണ്ടായിരുന്നുഇവര്‍ സമാധാനത്തിന്‍റെ ഖുര്‍ആന്‍ ഓധി ഉടനെ തന്നെ . അതിന്റെ ഇരട്ടിയിലധികമായിരുന്ന പേർഷ്യൻ സൈന്യംഇത് കേട്ട് കൊണ്ട് ഉടനെ സമാധാന മതം പുല്‍കി സമാധാനം വരിച്ചു . ഖാദിസിയ്യാ യുദ്ധവിജയത്തെ തുടർന്ന് പേർഷ്യൻ തലസ്ഥാനമായ മദാഇൻ ഇസ്ലാമിന് കീഴടങ്ങി .

പേർഷ്യൻ ചക്രവർത്തി യസ്ദർജിർദ് മൂന്നാമനുമായി ഒരു ചെറിയ സമാധാനം ഉണ്ടാവുകയും
ഇറാഖിന്റെയും ഇറാന്റെയും അതിർത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്‌രിൻറെ നേതൃത്വത്തിൽ മുസ്ലിം സമാധാന സൈന്യം പേർഷ്യൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തുകയും റാഷിദീയ ഖിലാഫത്തില്‍ ഉള്‍പെടുത്തുകയും ചെയിതു ഇത്രയൊക്കെ ഞാന്‍ ചെയിതുള്ളു ഇതിനാണ് ഇവന്മാര്‍ ഞങ്ങളെ ഇങ്ങനെയൊക്കെ പറയുന്നത്
ഇത്രയൊക്കെ സമാധാനം ലോകത്തിനു വിതറിയ ഈ വെക്തിയുടെ മരണവരെ വളരെ സമാധാനത്തിലായിരുന്നു
ഒരു ദിവസം ഉമർ മസ്ജിദുന്നബവിയിൽ പ്രഭാത പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോൾ, മുൻനിരയിൽ നിലയുറപ്പിച്ച പേർഷ്യക്കാരനായ ഫൈറൂസ് അബൂ ലുഅ് ലുഅത്ത് മജൂസി, ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുൽ അഹ്ബാറും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു അങ്ങനെയായിരുന്നു എങ്കില്‍ പിന്നെ ഇവര്‍ക്ക് ഉമറിനനോട് എന്തായിരുന്നു വൈരാഗ്യം വരാന്‍ കാരണമെന്നു നമ്മുക്ക് ഊഹിക്കാം സമാധാനമാണല്ലോ നമ്മുടെ പ്രമാണം

അങ്ങനെ ഇസ്‌ലാമിലെ മൂന്നാമത്തെ ഖലീഫയായി ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിൽ പ്രശസ്തനായ ഉസ്മാൻ ബിൻ അഫ്ഫാൻ ഭരണ സാരഥിയായി വരുന്നു നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ സമാധാന യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഈ മഹാന്‍
പ്രധാന സമാധാന പ്രവര്‍ത്തിയുടെ ഭാഗമായി പേർഷ്യൻ സാമ്രാജ്യം പൂർണമായും കീഴ്പെടുത്തി എന്നത് ഒരു വലിയ കാര്യമാണ് ഇവിടെയും രക്തം ഒരു തുള്ളി വീണില്ല
അത് കൊണ്ട് തന്നെ ഇയാളുടെ മരണവും വളരെ നല്ല നിലയില്‍ സമാധാനത്തിന്‍റെ വഴിയില്‍ ആയിരുന്നു ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ, ബസ്വറ, മിസ്വർ(ഈജിപ്ത്) എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു

ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ് എന്ന അലി സാഹിബു

മുഹമ്മദിനു ശേഷം രാഷ്ട്രനേതൃത്വം നബിയുടെ കുടുംബമായ ബനൂ ഹാശിമിന് ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നത് . അലിയും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ സംവാദങ്ങള്‍ക്കും വാളിന്‍റെ സമാധാന ആലോചനകൾക്കും ശേഷം അബൂബക്കറിനെയാണ് മുഹമ്മദിന്‍റെ ശിഷ്യന്മാർ പ്രഥമ ഖലീഫയായി തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ ഉമർ മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലുമായിരുന്നു ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു എന്ന് തന്നെ പറയാം പീന്നീട് മൂന്നാംഖലീഫ ഉസ്മാൻ വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുക്കുക തന്നെ ചെയിതു കേട്ടോ ഇവിടെയൊന്നും ചുടല പിണക്കങ്ങള്‍ ആരും ചോധിക്കരുതെ പറയരുതേ കാരണം സമാധാനം കൊണ്ട് മുകളില്‍ രണ്ടു കലീഫമാര്‍ പരലോകം പുല്‍കി ഇയാളുടെ ഭരണ മികവിലും സമാധാനം വലിയ രീതിയില്‍ പുതുലഞ്ഞത് കൊണ്ട് തന്നെ ഇയാളുടെ മരണവും മുകളില്‍ പറഞ്ഞ രണ്ടു പേരുടെ അവസ്ഥയിലായി പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിതടത്തിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു ഇതൊക്കെ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു

ഇനിയങ്ങോട്ട് "ഉമയ്യദ്" കാലഘട്ടമായിരുന്നു (ഉമവി ഖിലാഫത്ത്)

റാശിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്‍റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമവി ഖിലാഫത്ത് അഥവാ ഉമയ്യദ് ഖിലാഫത്ത് ഇസ്ലാമിക ഭരണം എന്നുള്ള നിലയില്‍ ഇവരെ വേണമെങ്കില്‍ കാണാം കാരണം ഇസ്ലാം മതത്തിന്‍റെ ആളുകള്‍ ഈ ഭരണ കാലത്തെ കുറിച്ചൊക്കെ അവരുടെ സുവര്‍ണ്ണകാലകെട്ടം എന്നൊക്കെയാണ് പറയാറുള്ളത്
സ്വഹാബിവര്യനായ മുആവിയ ബിൻ അബീ സുഫ്‌യാൻ ആയിരുന്നു ഇതിന്റെ സ്ഥാപകൻ. മുആവിയയുടെ പിതാവ് അബൂ സുഫ്‌യാന്റെ കുടുംബമായ ബനൂ ഉമയ്യയിലേക്കു ചേർത്തിയാണ് ഇതിനു ഉമയ്യദ് (ഉമവി) എന്ന പേരുവന്നത്.ക്രിസ്തു വർഷം 657 -ൽ നടന്ന സമാധാന യുദ്ധത്തിന്റെ അനന്തര ഫലമായാണ് ഉമയ്യദ് രാജവംശം രൂപം കൊണ്ടത്‌ തന്നെ
ക്രിസ്താബ്ദം 710 ൽ, ഡമാസ്കസിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്ക് അധികാരത്തിലിരിക്കുമ്പോൾ, അന്നുവരെ ലോകചരിത്രം കണ്ടതിൽവെച്ച് ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഉമവിയ്യ ഖിലാഫത്ത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിലായി ഒന്നരക്കോടി ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച സാമ്രാജ്യം വെറും ഒരു ഭരണാധികാരിയുടെ കാൽച്ചുവട്ടിൽ അമർന്നുവെന്നത് തന്നെ അൽഭുതമായി കാണുന്നു

സാമ്രാജ്യവ്യാപനത്തിനുളള നീക്കങ്ങൾ ഖലീഫ മുആവിയയുടെ ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശ്രദ്ധ പ്രധാനമായും റോമാ സാമ്രാജ്യത്തിന് നേരേയായിരുന്നു എന്നുള്ളത് വേറെ. മുആവിയയുടെ ഏറ്റവും വലിയ മോഹമായിരുന്നു റോമാ സാമ്രാജ്യത്തിൻ്റെ സർവ്വതലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ പിടിച്ചടക്കുക എന്ന് അനുകൂലമായ സാഹചര്യം ലഭിച്ചപ്പോൾ അദ്ദേഹം റോമിന് നേരെ നീങ്ങുകതന്നെ ചെയ്തു.

രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ സമാധാന യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം. മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു. ഞൊടിയിടയിൽ തന്നെ കോൺസ്റ്റാൻ്റിനോപ്പിൾ നഗരം വളഞ്ഞു. എന്നാൽ ആദ്യ മുന്നേറ്റങ്ങൾ പോലെ എളുപ്പമായിരുന്നില്ല തുടർന്നുളളവ. റോമൻ ഭാഗത്ത് നിന്നും കനത്ത പ്രതിരോധം നേരിട്ടുകൊണ്ടിരുന്നു. ഉപരോധം വർഷങ്ങളോളം നീണ്ടുനിന്നു. റോമൻ-യൂറോപ്യൻ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിരോധത്തെ അതിജീവിച്ചും നടത്തിയ ഉപരോധം നാളുകളേറെയായിട്ടും കാര്യമായ ഭലം കാണാതിരുന്നതിനാൽ AD 678 ൽ മുആവിയ പിൻവാങ്ങി. AD 661മുതൽ 750 വരെയായിരുന്നു ഇവരുടെയൊക്കെ ഭരണകാലയളവ്.ഈ കാലയളവില്‍ സമാധാനം ഒരുപാട് പുതുലഞ്ഞു

ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഖിലാഫത്തുകളിൽ മൂന്നാമത്തേതായിരുന്നു "അബ്ബാസി" ഖിലാഫത്ത്

മുഹമ്മദിന്റെ ഫാതര്‍ ലോ അബ്ബാസിബ്‌നു അബ്ദിൽ മുത്തലിബിന്റെ പിൻതുടർച്ചക്കാരായതിനാൽ തങ്ങൾക്കാണ് ഉമയ്യ ഭരണാധികാരികളെക്കാൾ ഖിലാഫത്തിനുള്ള അവകാശം എന്ന വാദവുമായാണ് അബ്ബാസികൾ മുന്നോട്ടുവന്നത്

ഉമയ്യ ഇബ്‌നു അബ്ദുഷംസിന്റെ വംശാവലിയിലെ ഉമവികൾ ഖുറൈശ് ഗോത്രത്തിൽ പെട്ടവരായിരുന്നെങ്കിലും മുഹമ്മദുമായി ബന്ധമുണ്ടായിരുന്നില്ല. ശിയാക്കളെ കൂട്ടുപിടിച്ചാണ് അബ്ബാസികൾ അധികാരത്തിലേറിയത്

അബ്ബാസി രാജവംശത്തിലെ ഖലീഫമാരാണ് ഇതിൽ ഭരണം നടത്തിയത്. അന്തലൂസ് (ഇന്നത്തെ സ്പെയിൻ) ഒഴികെയുള്ള ഭാഗങ്ങളിൽ നിന്നെല്ലാം ഉമയ്യ ഭരണാധികാരികളെ തുരത്തിയാണ് ബാഗ്ദാദ് തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിക്കപ്പെട്ടത്.
മുഹമ്മദിന്റെ അമ്മാവനായ അബ്ബാസിബ്‌നു അബ്ദിൽ മുത്തലിബിന്‍റെ പിൻമുറക്കാരാണ് അബ്ബാസി ഖിലാഫത്ത് സ്ഥാപിച്ചത് രണ്ടു നൂറ്റാണ്ടോളം ഖിലാഫത്ത് അതിന്‍റെ സമാധാന ഉന്നതിയിൽ തുടർന്നു. എന്നാൽ ഇതിനുശേഷം തങ്ങൾ തന്നെ സൃഷ്ടിച്ച തുർക്കിഷ് പട്ടാളമായ മംലൂക്കുകൾ ശക്തിയാർജ്ജിച്ചതോടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി പേർഷ്യയിൽ അധികാരം നേടി ഒന്നര നൂറ്റാണ്ടായപ്പോഴേക്കും തദ്ദേശരാജാക്കന്മാരായ അമീറുമാർക്ക് രാജ്യം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അന്തലൂസ് രക്ഷപ്പെട്ട ഉമയ്യ ഭരണാധികാരികൾക്കും മഗ്രിബ്, ഇഫ്രിഖിയ എന്നീ ഭാഗങ്ങൾ സ്വതന്ത്ര രാജവംശങ്ങളായ അഗ്‌ലബികൾക്കും ഫാത്വിമികൾക്കും വിട്ടുകൊടുക്കേണ്ടിയും വന്നു. 1258-ൽ ഹുലാഗു ഖാന്റെ നേതൃത്വത്തിലുള്ള മംഗോൾ അധിനിവേശം കീഴ്പ്പെടുത്തിയതോടെ അബ്ബാസി ഭരണത്തിന് താത്ക്കാലികമായി അന്ത്യമായി. ഈജിപ്തിലെ മംലൂക്കിൽ 1261-ൽ തുടർന്ന ഭരണം മതപരമായ കാര്യങ്ങളിൽ അധികാരം അവകാശപ്പെട്ടു. 1519-ൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴ്പ്പെടുകയും തലസ്ഥാനം ഇസ്താംബുളിലേക്ക് മാറ്റുകയും ചെതതോടെ ഖിലാഫത്തിന് തിരശ്ശീല വീണു.

ഉമവികളെ അബ്ബാസികൾക്ക് സ്ഥാനഭ്രഷ്ടരാക്കാൻ സാധിച്ചതിൽ പേർഷ്യക്കാർക്ക് പ്രധാന പങ്കുണ്ടായിരുന്നു. അൽ-മൻസ്വൂർ കൊട്ടാരത്തിൽ അനരബ് മുസ്‌ലിംകളെ കൂടുതലായി സ്വാഗതം ചെയ്തത് അറബ്-പേർഷ്യൻ സംസ്കാരങ്ങൽ തമ്മിൽ കൂടുതലായി ഇടപഴകാൻ സഹായിച്ചെങ്കിലും അറബ് തുണക്കാരെ, പ്രത്യേകിച്ച് ഉമവികൾക്കെതിരിൽ സഹായിച്ചിരുന്ന ഖുറാസാനികളെ അകറ്റുന്നതിൽ കലാശിച്ചു.

ഇത് ഉടൻ തന്നെ പ്രശ്നങ്ങൾക്ക് വഴിവച്ചു. ഉമവികൾ ഭരണനിഷ്കാസിതരായിരുന്നുവെങ്കിലും പൂർണ്ണമായി നസിപ്പിക്കപ്പെട്ടിരുന്നില്ല. കൂട്ടക്കൊല ചെയ്യപ്പെട്ട ഉമവി രാജകുടുംബത്തിലെ അവശേഷിച്ച ഏക അംഗമായിരുന്ന അബ്ദുറഹ്‌മാൻ ഒന്നാമൻ സ്പെയിനിലേക്ക് രക്ഷപ്പെടുകയും അവിടെ സ്വതന്ത്ര അമീറാവുകയും ചെയ്തു. കൊർഡോവ തലസ്ഥാനമാക്കി അന്തലൂസ് സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയിച്ച അബ്ദുറഹ്‌മാൻ മൂന്നാമൻ 929-ൽ ഖലീഫയായി സ്വയം അവരോധിച്ചു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ യഥാർത്ഥ തലസ്ഥാനം എന്ന പദവിക്ക് ബാഗ്ദാദിന് എതിരാളിയായി കൊർഡോവ മാറി.
അവസാനം ഇവര്‍ തന്നെ മുഹമ്മദിന്റെ മരണ ശേഷം ഉണ്ടായിട്ടുള്ള സമാധാന വിഭാഗീയതയുടെ ഫലമായി ഇവര്‍ തമ്മില്‍ തല്ലാനും കൊല്ലാനും തുടങ്ങി
ഉമവികളുമായുള്ള യുദ്ധത്തിൽ തങ്ങളെ സഹായിച്ചിരുന്ന ശിയാക്കളുമായും പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. അബ്ബാസികളും ശിയാക്കളും മുഹമ്മദുമായുള്ള കുടുംബബന്ധം വഴി അദികാരത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെട്ടിരുന്നു. ഭരണത്തിലേറിയതോടെ അബ്ബാസികൾ ശിയ വിശ്വാസത്തിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. അനേകം കലഹങ്ങൾക്ക് ഇത് വഴിവച്ചു. 786-ൽ മക്കയിൽ കലാപമുണ്ടായി. ഇതിനെത്തുടർന്ന് നാടാകെ രക്തച്ചൊരിച്ചിലുണ്ടാവുകയും ശിയാക്കളിലധികവും മഗ്രിബിലേക്ക് നാടുവിടുകയും ചെയ്തു. അവിടെവച്ച് അവർ ഇദ്‌രീസി സാമ്രാജ്യം സ്ഥാപിച്ചു. മുഹമ്മദിന്റെ പിൻതുടർച്ചക്കാരും ശിയാ ഇമാമുമാരുമായിരുന്നവരെ അബ്ബാസികൾ വധിച്ചു.ഇമാം ജഅ്ഫർ സാദിഖും സമൂഹത്തിൽ ഉന്നതസ്ഥാനമുണ്ടായിരുന്ന അനേകം പ്രഭുക്കന്മാരും ഇതിൽ പെടുന്നു

 AD 622-670-കളില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ ഇങ്ങനെ

സിസിലി ആക്രമണം - മുസ്ലീമുകള്‍ വക സമാധാനം കൊടുക്കാന്‍
ജറൂസലേം പിടിച്ചെടുത്തതു ഖലീഫാ ഉമ്മര്‍ - മുസ്ലീമുകള്‍ സമാധാനം പുനസ്ഥാപിച്ചു .
ഇറ്റലിയില്‍ ആക്രമണം - മുസ്ലീമുകള്‍ വകയില്‍ സമാധാനം ഉണ്ടാക്കി .
കോണ്‍സ്റ്റ്ന്ടിപോള്‍ ആക്രമണം - മുസ്ലീമുകള്‍ സമാധാനം ഉറപ്പിക്കാന്‍


AD 710-850
സ്പെയില്‍ ആക്രമണം - മുസ്ലീമുകള്‍ ബോറടി മാറ്റാന്‍ വേണ്ടി സമാധനം കളിച്ചു .
അങ്ങനെ കളിച്ചു  കളിച്ചു റോമില്‍ കയറി ആക്രമം -  മുസ്ലീമുകള്‍ സമാധാനം ഉണ്ടാക്കാന്‍ നോക്കി

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നുണ്ടങ്കിലും

622AD തൊട്ടു ഇസ്ലാമിന്‍റെ പേരില്‍ നടന്നിട്ടുള്ള കൊല്ലും കൊലയുടെയും കണക്കുകള്‍ എടുത്താല്‍ ശരിക്കും നമുക്ക് ഇടയില്‍ ഞെട്ടല്‍ ഉളവാക്കും ഇസ്ലാം ഈ ലോകത്ത് വന്നതിനു ശേഷം 669മില്ല്യണില്‍ കുടുതല്‍ ആളുകള്‍ ഈ മതത്തിന്‍റെ പേരില്‍ മരിച്ചു വീണിട്ടുണ്ട് ഇങ്ങെയൊക്കെയാണെങ്കിലും ഈ പരിപാടി ഇവര്‍ ഇപ്പോഴും അതി ഗംബീരമായി തന്നെ സമാധാന മതത്തിനു വേണ്ടി തുടരുന്നു.ഇവരുടെ സമാധാനത്തിന്‍റെ ആ മുഖംമൂടി അങ്ങ് വലിച്ചു മാറ്റിയാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് ആകെ ചീഞ്ഞു നാറുന്ന കാര്യങ്ങളാണ്.നൂറ്റാണ്ടുകളായി ഇസ്ലാമിന്‍റെ വാളിനിരയായിത്തീര്‍ന്നിട്ടുള്ള അനേക കോടി ജനങ്ങളുടെ നിലവിളിയുടെ ശബ്ദമാണ് ഈ മതം വഴി നമ്മുക്ക് കേള്‍ക്കാന്‍ കഴിയുക. എണ്ണിയാലൊടുങ്ങാത്ത ജനവിഭാഗങ്ങളുടെ രക്തം ഇപ്പോഴും ഭൂമിയില്‍ നിന്ന് ഈ  ഖുര്‍ആന്‍റെ അനുയായികളെ കൊണ്ട് ഉണ്ടാവുന്നു എന്നുള്ളത് നമുക്ക് ചുറ്റും നോക്കിയാല്‍ കാണാന്‍ കഴിയും. ഇവര്‍ ഇന്ന് നിരപരാധികളുടെ ഇടയില്‍ പൊട്ടിത്തെറിച്ചും പൊതുസ്ഥലങ്ങളില്‍ സ്ഫോടന പരമ്പര നടത്തിയും കെട്ടിടങ്ങളിലേക്ക് വിമാനങ്ങളും വാഹനങ്ങളും  ഇടിച്ചു കയറ്റിയും കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു ഇസ്ലാമിന്‍റെ ജിഹാദ് യഥാര്‍ത്ഥമായ  സമാധാനമാണ്‌ന്നു ഇവര്‍ നമുക്ക്  കാണിച്ചു തരുന്നു. പ്രവാചകന്‍ മനുഷ്യരോടു വെച്ചുപുലര്‍ത്തിയ ഗുണകാംക്ഷയുടെ ഹൃദയഹാരിയായ സംഭവങ്ങള്‍ ഉദ്ധരിച്ചാല്‍ തീരുന്നതല്ല. പ്രവാചകനോട് അല്ലാഹു ആജ്ഞാപിച്ചതും അങ്ങനെയാണല്ലോ:

സമാധാനം പുവണിഞ്ഞ ഇവരുടെ മതവും അതിന്‍റെ വാക്തകളും പഴയ പഴയ കാല ചരിത്രവും കാണുമ്പോള്‍ എന്ത് നല്ല സമാധാനമാണ് ഇവര്‍ ഈ ലോകത്തിനു കാണിച്ചു തന്നത് എന്ന് നമ്മുക്ക് മനസിലാക്കാം അതിനു വേണ്ടിയുള്ള ചെറിയ ശ്രമമാണ് ഈ പോസ്റ്റ്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം