ഇസ്ലാമിലെ സ്ത്രീ സമുഹം പര്‍ദ (ബുര്‍ഖ) ധരിക്കുവാനുള്ള കാരണം





ഇസ്ലാമിലെ സ്ത്രീ സമുഹം പര്‍ദ (ബുര്‍ഖ) ധരിക്കുവാനുള്ള കാരണം
**********************************************************************
മുഹമ്മദിന്‍റെ ജീവിതവും അങ്ങേരുടെ സ്വകാര്യ ജീവിതവും പെണ്ണുങ്ങളോടുള്ള സമീപനവുമൊക്കെ ഒരു പാട് ചര്‍ച്ച വിഷയമായതാണ് എങ്കിലും ചില കാര്യങ്ങള്‍ തുറന്നു തന്നെ വീണ്ടും പറയുന്നു.
മുഹമ്മദിന്‍റെ സ്ത്രീകളോടുള്ള ആവേശത്തെ കുറിച്ച് പരിശോധിച്ചാല്‍ തന്നെ ഹദീസുകള്‍ അതിനു വേണ്ട തെളിവുകള്‍ തരുന്നു.

മുഹമ്മദിന്‍റെ ഭാര്യയായ ജുവൈരിയയെ കുറിച്ച് ഇങ്ങനെ പറയുന്നു മുസ്തലാക് ഗോത്രത്തിന്റെ തലവനായ ഹരിസിബിനു നളീരിന്റെ പുത്രിയും സഫുവാന്റെ മുന്‍ ഭാര്യയുമായിരുന്നു ഇവര്‍. ഹിജറ അഞ്ചാം വര്‍ഷം മുസ്തലാക് ഗോത്രം കീഴടങ്ങിയപ്പോള്‍ ഇവളെയും തടവുകാരിയാക്കി സൈനികര്‍ക്ക് വീധിച്ചു നല്‍കി. യുദ്ധ മുതലിന്‍റെ ഭാഗമായി ഭാഗിച്ചു കിട്ടിയ അവളെ സൈനികന്‍ ഒരു വലിയ തുക തന്നാല്‍ തന്നെ മോചിപ്പിച്ചു തരാം എന്ന് പറയുകയും അതിനുള്ള തുക ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയിതില്ല. അതിനാല്‍ തുക കുറച്ചു കിട്ടാന്‍ വേണ്ടി അവള്‍ മുഹമ്മദിനെ സമീപ്പിക്കുകയും അങ്ങനെ അവള്‍ക്ക് മോചനം കിട്ടണമെന്നു അവള്‍ ആശിക്കുകയും ചെയിതു.മുഹമ്മദിനെ കാണാന്‍ ചെന്ന ജുവൈരിയയെ കുറിച്ച് ആയിഷ പറയുന്നത് എന്താണ് എന്നുള്ളത് നോക്കാം. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിനു ഉടമയായിരുന്നു ജുവൈരിയ അവളെ വീടിനു മുന്നില്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് മനപ്രയാസം അനുഭവപ്പെട്ടു കാരണം മുഹമ്മദിന്‍റെ ധൃശ്ട്ടി അവളില്‍ പതിഞ്ഞാല്‍ തീര്‍ച്ചയായും അവളില്‍ അനുരക്തയാവും അത് തന്നെ സംഭവിക്കുകയും ചെയിതു മുഹമ്മദിന്‍റെ മുന്നില്‍ പ്രത്യക്ഷപെടാന്‍ അവള്‍ക്ക് അനുവാദം കിട്ടുകയും ആയിഷ ചിന്തിച്ച പോലെ നടക്കുകയും ചെയിതു.

ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി - അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403))

സഫിയ: യുദ്ധ തടവുകരായായി ലഭിച്ച മുതല്‍ ഒരു സൈനികന് തന്‍റെ ഓഹരിയായി കിട്ടിയപ്പോള്‍അതിനെ തന്നിലേക്ക് വേണ്ടിയുള്ളവളാന് എന്ന് പറഞ്ഞു തന്‍റെ ഭാഗമാക്കി മാറ്റി മണിയറ കുടി.

റൈഹാന: യാഹുധ ഗോത്രമായ ബനൂകുറൈളക്കാരി യുദ്ധത്തില്‍ തന്‍റെ വിഹിധമായി കിട്ടിയ ഓഹരി മതം മാറാന്‍ ഇഷ്ട്ടമില്ലാത്തതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവാഹം കഴിച്ചു അടിമ സ്ത്രീയായി മുഹമ്മദു കൊണ്ട് നടന്നു.

മുഹമ്മദിന്റെ പക്കല്‍ വിവാഹം കഴിച്ചവരും കരാറടിസ്ഥനത്തില്‍ വിവാഹം കഴിച്ചവരും വെപ്പാട്ടികളും കുടാതെ തന്‍റെ അന്തപുരത്തില്‍ സ്വയം മുഹമ്മദിനെ വരിക്കാന്‍ വന്ന സ്ത്രീകളും ഉണ്ടായിരുന്നു. ഖുര്‍ആന്‍ 33/50 ല്‍ അതിനെ കുറിച്ച് പറയുന്നു ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു.

ഇങ്ങനെ സ്വയം സമര്‍പ്പിച്ച ഒരു സ്ത്രീ ആയിരുന്നു ഉമ്മു ശരീക്ക അവളെ കുറിച്ചുള്ള ആയിഷയുടെ നിരീക്ഷണം ഇങ്ങനെ പോകുന്നു. ഉമ്മു ശരീക്കയുടെ സ്വയം സമര്‍പ്പണം ആയിഷയെ വളരെ അസ്വസ്ഥതയുണ്ടാക്കി ആയിഷ പറയുന്നു ഒരു സ്ത്രീ സ്വയം സമര്‍പ്പിക്കുന്നതിനാല്‍ ആസ്ത്രീക്ക് എന്ത് വിലയാണ് ഉണ്ടാവുക. 33/50ലെ വരികള്‍ ഇതൊക്കെ ശരിവെച്ചുകൊണ്ടുള്ള ആയത്ത് ഇറങ്ങിയപ്പോള്‍ പരിഹാസത്തോടെ ആയിഷ മുഹമ്മദിനോട് പറഞ്ഞു

"താങ്കളുടെ നാഥന്‍ സ്ത്രീകളുടെ കാര്യത്തില്‍ താങ്കളുടെ ആവുശ്യങ്ങള്‍ വളരെ പെട്ടന്ന് തന്നെ നിറവേറ്റി തരാന്‍ ജാഗ്രതായുള്ളവനാണ്"

ആയിഷയില്‍ നിന്നും നിവേദനം : ലോകത്തിലെ മുന്ന് സംഗതികള്‍ പ്രസാധിപ്പിച്ചിരുന്നു ഭക്ഷണം .സ്ത്രീകള്‍,സുഗന്ധദ്രവ്യങ്ങള്‍ അവയില്‍ രണ്ടണ്ണം അങ്ങേര്‍ തിരഞ്ഞടുത്തു ആദ്യം പറഞ്ഞ ഭക്ഷണം അപ്രധനമായിരുന്നു.. മിശ്ക്കാത്തില്‍ ജിഹാദ് എന്ന തലകെട്ടില്‍ അനസ് പറയുന്നു സ്ത്രീകളെ പോലെ ഇഷ്ട്ടപ്പെട്ട മറ്റുയാതോന്നും മുഹമ്മദിനു ഉണ്ടായിരുന്നില്ല.

ആയിഷയുടെ മുഹമ്മദിനോടുള്ള പ്രധികാരമാവം സഫവാന്‍ ബന്ധവും അതുപോലെ നബി പുത്രിയുടെ ഫാത്തിമയുടെ മക്കളെ കൊല ചെയ്യാനുള്ള കാരണവും

അത്പോലെ തന്നെ വിവാഹവും കരാറടിസ്ഥാനത്തിലുള്ള വിവാഹവും വെപ്പാട്ടികളും സ്വയം സമര്‍പ്പിക്കാന്‍ വന്നവരുമായ സ്ത്രീകള്‍ ഇരുപതില്‍ പരം ഉണ്ടായിരുന്നു. ഇത് കൊണ്ടാവാം അവിടത്തെ ജനങ്ങള്‍ മുഹമ്മധില്‍ നിന്നും സ്വന്തം ഭാര്യമാരെ രക്ഷിക്കാന്‍ വേണ്ടി മുഖം മുടുന്ന വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതമായത് കാരണം മുഹമ്മദ് ഒരു പെണ്ണിനെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം നടപ്പാക്കുന്നത് വരെ ആ പെണ്ണിനെ ആരും സമീപ്പിക്കാന്‍ പാടില്ല എന്നുള്ളതൊക്കെ ഉണ്ടായിരുന്നുവത്രേ

"ഹസന്‍ ബിന്‍ അലിയെ ഉദ്ധരിച്ചു പറയുന്നു പ്രവാചകന്‍ ഒരു സ്ത്രീയ വിവാഹമാഗ്രഹിച്ചാല്‍ വേറെ ഒരാളും ആ സ്ത്രീയെ ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു " ഇബ്നുഉമര്‍(റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. തന്റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 62. 73)



"ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന് സുഹ്'രിയോട് ചോദിച്ചു: പ്രവാചകന്റെ ഭാര്യമാരില് ആരാണ് അദ്ദേഹത്തില് നിന്നും ശരണം തേടിയത് ?. അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ (റ) യില് നിന്നും ഇപ്രകാരം ഉര്വ അറിയിക്കുകയുണ്ടായി:
ജൗന് ഗോത്രക്കാരിയെ നബിയുടെ അരികിലേക്ക് ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള് അവള് പറഞ്ഞു: 'ഞാന് താങ്കളില് നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു'. അപ്പോള് അദ്ദേഹം പറഞ്ഞു: 'അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക." -

[ സഹീഹ് അൽ ബുഹാരി , വോളിയം 7, ബുക്ക് 63, ഹദീഥ് 181 ] ഇങ്ങനെ യുദ്ധത്തില്‍ പിടിച്ച ഒരു രാജാവിന്‍റെ മകളെ പിടിക്കാന്‍ വേണ്ടി ചെന്നപ്പോള്‍ അവള്‍ അല്ലാഹുവില്‍ അപയം പ്രാപിച്ചു എന്ന് പറഞ്ഞു മുഹമ്മധില്‍ നിന്നും രക്ഷ നേടിയ ഹദീസുകളുംമോക്കെ കുട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാവുന്ന കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്.


"ഉര്‍വ്വ:(റ) പറയുന്നു: നബി(സ) അബൂബക്കര്‍(റ) നോട് ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്. നബി(സ) അരുളി: അല്ലാഹുവിന്റെ ദീനും അവന്റെ നിയമവുമനുസരിച്ച് താങ്കള്‍ എന്റെ സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. (ബുഖാരി. 7. 62. 18)" 


വളര്‍ത്തു പുത്രന്‍റെ ഭാര്യയെ കണ്ടതും പിന്നെ മൊഴി ചൊല്ലിപ്പിച്ചുകൊണ്ട്‌ അവളെ വിവാഹം കഴിച്ചതും അതിനു ഖുര്‍ആന്‍ ഓധി ആയത്തുകള്‍ ഇറക്കിയതും എല്ലാം ഈ മഹോന്നതന്‍ ആണല്ലോ അപ്പോള്‍ പിന്നെ ആളുകള്‍ ചിന്തിക്കാതെ ഇരിക്കുമോ കാരണം മകളായി കാണേണ്ട ഒരുവളെ പോലും മഹോന്നതന്‍ വെറുതെ വിട്ടില്ല ഇതൊക്കെ കണ്ടു കൊണ്ടല്ലേ അന്നത്തെ ജനത വളര്‍ന്നു വന്നത് പിന്നെ അവരെ കുറ്റം പറയാന്‍ പറ്റുമോ ?
Surah No:33
Al-Ahzaab നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(5)

ലോകത്തില്‍ തന്നെ ഇത്രയും ആഭാസക്കാരനായി ജീവിച്ച ഒരു വെക്തിയെ മഹത്വ വല്‍കരിച്ചു കൊണ്ട് ദൈവീക പ്രവാച്ചകനാക്കി അങ്ങേര്‍ ചെയിത എല്ലാ ആഭാസത്തരങ്ങളും ദൈവീകമാണ്‌ എന്നൊക്കെ പറയാന്‍ തക്ക വിധത്തില്‍ ഒരു സമുഹത്തെ മാറ്റി. ഈ കാരണം കൊണ്ട് തന്നെ മുഹമ്മദിന്‍റെ ബിംബ വല്‍ക്കരിക്കപെട്ട ഒരു മത സമുഹമാണ് മുസ്ലിം സമുഹം

എഴുതാന്‍ തുടങ്ങിയാല്‍ ഇനിയും ഇതുപോലുള്ളവ ഇഷ്ട്ടം പോലെയുണ്ട് ഇപ്പോള്‍ എവിടെ നിറുത്തുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം